രാത്രി പത്തോടെയാണ് വിവിധ ദേശങ്ങളിൽ നിന്നുള്ള കുതികൾ ക്ഷേത്രത്തിലെത്തി കുതിരകളി ആരംഭിച്ചത്. ത്രാങ്ങാലിയിൽ നിന്നും ഇണക്കുതിരകളും മാന്നനൂർ, വെള്ളിയാട്, കള്ളേക്കാട്, ചുഡുവാലത്തൂർ, ഷൊർണൂർ, നെടുങ്ങോട്ടൂർ, പനയൂർ ദേശങ്ങളിൽ നിന്നുള്ള കുതിരകളാണ് കുതിരകളിക്കെത്തിയത്.