Public App Logo
Profile Picture

Vishnu Raj

@pandalamnews
22013Followers
4Following
'ലഹരിക്കേസിലെ പ്രതിയായ കോളേജ് അദ്ധ്യാപികയെ കിടപ്പറ പങ്കിടാൻ ക്ഷണിച്ചു'; കൊച്ചിയിൽ എസ്ഐക്കെതിരെ പരാതി

പരാതിക്കാരിയായ തൊടുപുഴ സ്വദേശിനി ലഹരിക്കടത്ത് സംഘത്തിലെ പ്രധാനി

കൊച്ചി: മയക്കുമരുന്ന് വേട്ടയില്‍ കൊച്ചി പൊലീസിന്റെ നട്ടെല്ലായ ഉദ്യോഗസ്ഥനെ ലൈംഗിക അപവാദത്തിലും കോഴ ആരോപണത്തിലും തളയ്ക്കാന്‍ ലഹരിമാഫിയ.

തൃക്കാക്കര ചെമ്പുമുക്കിലെ അപ്പാര്‍ട്ട്‌മെന്റില്‍ എ.ഡി.എം.എയുമായി പിടിയിലായ കെവിന്‍ മാത്യുവിന് രാസലഹരി എത്തിക്കുന്ന യുവതിയെ മുന്‍നിറുത്തിയാണ് നീക്കം. കൊച്ചി സിറ്റിയിലെ ജില്ലാ ആന്റി നാര്‍ക്കോട്ടിക്‌സ് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സിന്റെ (ഡാന്‍സാഫ്) എസ്.ഐയ്‌ക്കെതിരെയാണ് ഗുരുതര ആരോപണം. കേസില്‍ നിന്നൊഴിവാക്കാന്‍ കിടപ്പറ പങ്കിടണമെന്നും അതല്ലെങ്കില്‍ 10 ലക്ഷം രൂപ നല്‍കണമെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടെന്ന യുവതിയുടെ ആരോപണത്തില്‍ സിറ്റി പൊലീസും സംസ്ഥാന ഇന്റലിജന്‍സും അന്വേഷണം തുടങ്ങി. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കാണ് യുവതിയുടെ പേരില്‍ പരാതി കിട്ടിയത്.

ലഹരി പാര്‍ട്ടികള്‍ക്ക് രാസലഹരി എത്തിക്കുന്ന കെവിനെ ഡാന്‍സാഫ് എസ്.ഐയുടെ നേതൃത്വത്തില്‍ മേയ് ആദ്യവാരമാണ് കസ്റ്റഡിയിലെടുത്ത് തൃക്കാക്കര പൊലീസിന് കൈമാറിയത്. കെവിന്റെ മൊബൈല്‍ ഫോണ്‍ സന്ദേശങ്ങളും ബാങ്ക് അക്കൗണ്ടുകളും പരിശോധിച്ചപ്പോള്‍ കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. തൊടുപുഴ കേന്ദ്രീകരിച്ചുള്ള യുവതിയുടെ അക്കൗണ്ടിലേക്ക് ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകള്‍ കെവിന്‍ നടത്തിയതായി കണ്ടെത്തി. കെവിന്റെ കുറ്റസമ്മത മൊഴിയെത്തുടര്‍ന്ന് യുവതിയെ തൃക്കാക്കര പൊലീസ് കേസില്‍ പ്രതി ചേര്‍ത്തിരുന്നു.

ഇതോടെയാണ് ഡാന്‍സാഫ് എസ്.ഐയ്‌ക്കെതിരെ ആരോപണങ്ങളുമായി യുവതി രംഗത്തെത്തിയത്. മറ്റൊരാളുടെ ഇ-മെയില്‍ വഴിയാണ് യുവതിയുടെ പരാതി സിറ്റി പൊലീസ് കമ്മീഷണറുടെയും മുഖ്യമന്ത്രിയുടെയും ഓഫീസിലെത്തിയത്. പരാതിയില്‍ വ്യക്തമായ മേല്‍വിലാസം നല്‍കിയിട്ടില്ലെങ്കിലും ഇതേ മെയിലില്‍ പൊലീസ് കൈമാറുന്ന സന്ദേശങ്ങള്‍ക്ക് പ്രതികരണം കിട്ടുന്നുണ്ട്. യുവതിയുടെ മൊഴി ഇതേവരെ രേഖപ്പെടുത്തിയിട്ടില്ല. സിറ്റി പൊലീസ് കമ്മിഷണറുടെ നിര്‍ദ്ദേശപ്രകാരം ഡാന്‍സാഫിന്റെ ചുമതലയുള്ള സിറ്റി നാര്‍ക്കോട്ടിക്‌സ് സെല്‍ അസിസ്റ്റന്റ് പൊലീസ് കമ്മിഷണറുടെ നേതൃത്വത്തില്‍ വകുപ്പുതല അന്വേഷണം പുരോഗമിക്കുകയാണ്.

തൊടുപുഴ സ്വദേശിയായ യുവതി കോളേജ് അദ്ധ്യാപികയാണെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. എറണാകുളത്ത് സ്ഥിരമായി സന്ദര്‍ശനം നടത്തിയിരുന്ന യുവതി കെവിന്‍ മാത്യു പിടിയിലായതോടെ കേരളം വിട്ടെന്നാണ് സൂചന.
അടൂരിൽ യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ♦️

പത്തനംതിട്ട ജില്ലയിലെ അടൂരിൽ 31-കാരിയായ യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ടും മറ്റ് ശാസ്ത്രീയ പരിശോധനകളും ലഭിച്ചതിന് ശേഷമേ മരണകാരണത്തിൽ വ്യക്തത ലഭിക്കൂ.

 <nis:link nis:type=tag nis:id=pathanamthitta nis:value=Pathanamthitta nis:enabled=true nis:link/> <nis:link nis:type=tag nis:id=adoor nis:value=Adoor nis:enabled=true nis:link/> <nis:link nis:type=tag nis:id=breakingnews nis:value=BreakingNews nis:enabled=true nis:link/> <nis:link nis:type=tag nis:id=policeinvestigation nis:value=PoliceInvestigation nis:enabled=true nis:link/>
എക്സൈസ് വകുപ്പ് നടത്തിവരുന്ന "ഓപ്പറേഷൻ തണ്ടറിന്റെ" ഭാഗമായി  ഇന്ന് ദിവസം പകൽ  2.20 PM മണി സമയത്ത് കൊല്ലം താലൂക്കിൽ ഇരവിപുരം വില്ലേജിൽ വാളത്തുങ്കൽ  ഗുരുമന്ദിരം ജംഗ്ഷനിലുള്ള ഇടറോഡിൽ മാരക ലഹരി ഗുളികകളായ  6200  ടൈഡോൾ ഗുളികകളും, 20 നൈട്രേസെപം ഗുളികകൾ അനധികൃതമായി കൈവശം വെച്ച കുറ്റത്തിന് കൊല്ലം താലൂക്കിൽ ഇരവിപുരം വില്ലേജിൽ തെക്കുംഭാഗം ദേശത്ത് ആറ്റുകാൽ പുതുവൽ വീട്ടിൽ സേവിയർ മകൻ  36 വയസ്സുള്ള  ടിന്റു സേവിയർ  എന്നയാളെ കൊല്ലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി. ശങ്കറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു ഒരു NDPS കേസ് എടുത്തിട്ടുള്ളതാണ്.  
 സിവിൽ എക്സൈസ് ഓഫീസർ സാലിം എസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ശ്രുതി ചന്ദ്രൻ,  പ്രിവന്റീവ് ഓഫീസർ  (Gr.) ഷെഫീഖ് ബി, പ്രിവന്റിവ്‌ ഓഫീസർ ദിലീപ്കുമാർ.P, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (Gr.)മാരായ മിനേഷ്യസ്.R, ബിനുലാല്‍ എസ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സന്തോഷ്കുമാർ. ജി എന്നിവർ  ഉണ്ടായിരുന്നു.
രണ്ട് ദിവസം ആയി ഓടയിൽ കുടുങ്ങിയ യുവാവിനെ അതിസാഹസികം ആയി രക്ഷപ്പെടുത്തി|PRIME NEWS KERALA
ടൂറിസ്റ്റ് ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. മുത്തൂര്‍ സ്വദേശി ജോസാണ് മരിച്ചത്. തിരുവല്ല മുത്തൂരിലാണ് അപകടമുണ്ടായത്. ഒപ്പമുണ്ടായിരുന്ന ബൈക്ക് യാത്രികനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ സന്തോഷിനെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പത്തനാപുരത്ത്  19കാരിയെ വീടുകയറി ആക്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ |PRIME NEWS KERALA
ലോകകപ്പിൽ  ആര് കപ്പടിക്കുമെന്നാണ് നിങ്ങളുടെ പ്രവചനം....? ഫ്രാൻസ്, സ്പെയിൻ, ഇംഗ്ലണ്ട്, അതോ അർജന്റീനയോ? 🏆
​
നിങ്ങളുടെ പ്രവചനങ്ങൾ ഈ പോസ്റ്റിന് താഴെ കമന്റ് ചെയ്യൂ.

​<nis:link nis:type=tag nis:id=worldcup nis:value=WorldCup nis:enabled=true nis:link/> <nis:link nis:type=tag nis:id=predictandwin nis:value=PredictAndWin nis:enabled=true nis:link/> <nis:link nis:type=tag nis:id=footballfever nis:value=FootballFever nis:enabled=true nis:link/> <nis:link nis:type=tag nis:id=football2026 nis:value=Football2026 nis:enabled=true nis:link/> <nis:link nis:type=tag nis:id=worldcupprediction nis:value=WorldCupPrediction nis:enabled=true nis:link/> <nis:link nis:type=tag nis:id=contestalert nis:value=ContestAlert nis:enabled=true nis:link/> <nis:link nis:type=tag nis:id=footballfans nis:value=FootballFans nis:enabled=true nis:link/> <nis:link nis:type=tag nis:id=france nis:value=France nis:enabled=true nis:link/> <nis:link nis:type=tag nis:id=spain nis:value=Spain nis:enabled=true nis:link/> <nis:link nis:type=tag nis:id=england nis:value=England nis:enabled=true nis:link/> <nis:link nis:type=tag nis:id=argentina nis:value=Argentina nis:enabled=true nis:link/>
കാമുകൻ കോടിശ്വരൻ ആണെന്ന് വിശ്വസിച്ച് ഭർത്താവിനെ ഉപേക്ഷിച്ച് മകളെ കൊ_ലപെടുത്തിയ അമ്മ..!😡😡

കാമുകനൊപ്പം ജീവിക്കാൻ 5 വയസ്സുകാരിയെ കൊ_ലപ്പെടുത്തി; അമ്മയും കാമുകനും പിടിയിൽ!

അ_വിഹിത ബന്ധത്തിന്റെ മോഹവലയത്തിൽപ്പെട്ട് സ്വന്തം ചോരയിൽ പിറന്ന കുഞ്ഞിനെ അമ്മ ക്രൂരമായി കൊ_ലപ്പെടുത്തിയെന്ന ഞെട്ടിക്കുന്ന വിവരമാണ് ബംഗളൂരുവിൽ നിന്നും പുറത്തുവരുന്നത്. കാമുകനൊപ്പം ജീവിക്കാനും ഭർത്താവിനെ കുടുക്കാനുമായി അഞ്ചു വയസ്സുകാരിയായ മകൾ വെണ്ണെലയെ ശ്വാസം മുട്ടിച്ചു കൊ_ലപ്പെടുത്തിയ കേസിൽ അമ്മ പ്രിയങ്കയും കാമുകൻ മോഹനും അറസ്റ്റിലായി.

ദാവനഗരെ സ്വദേശിയായ പ്രവീണും ബംഗളൂരു സ്വദേശിയായ പ്രിയങ്കയും 2007-ലാണ് വിവാഹിതരായത്. സന്തോഷകരമായി മുന്നോട്ടുപോയ കുടുംബജീവിതത്തിൽ ഇവർക്ക് 17-ഉം 5-ഉം വയസ്സുള്ള രണ്ട് പെൺമക്കളുണ്ട്. എന്നാൽ 2025-ന്റെ അവസാനത്തോടെ പ്രിയങ്ക തന്റെ കോളേജ് കാലത്തെ കാമുകനായ മോഹനെ വീണ്ടും കണ്ടുമുട്ടുന്നതോടെയാണ് കഥ മാറുന്നത്.

തനിക്ക് കോടികളുടെ സ്വത്തുണ്ടെന്ന് മോഹൻ പ്രിയങ്കയെ വിശ്വസിപ്പിച്ചു. മുൻ കാമുകൻ കോടീശ്വരനാണെന്ന് അറിഞ്ഞതോടെ പ്രിയങ്ക ഭർത്താവിനെയും മക്കളെയും മറന്ന് അയാൾക്കൊപ്പം ജീവിക്കാൻ തീരുമാനിച്ചു. ഭർത്താവ് ജീവിച്ചിരിക്കെത്തന്നെ മോഹനെ രഹസ്യമായി വിവാഹം കഴിച്ചു പ്രിയങ്ക.

പിന്നീട് പ്രിയങ്ക ഭർത്താവ് പ്രവീണിനോട് വിവാഹമോചനം ആവശ്യപ്പെട്ടു. എന്നാൽ പ്രവീൺ ഇതിന് തയ്യാറാകാതിരുന്നതോടെ അദ്ദേഹത്തിനെതിരെ ഇവർ വ്യാജ കേസുകൾ നൽകി പീ_ഡിപ്പിക്കാൻ തുടങ്ങി. തുടർന്ന് മക്കളെയും കൂട്ടി പ്രിയങ്ക വീടുവിട്ടിറങ്ങുകയും മോഹനോടൊപ്പം താമസം ആരംഭിക്കുകയും ചെയ്തു.

കഴിഞ്ഞ 2026 മാർച്ച് 24-നാണ് ഇവരുടെ ഇളയ മകൾ പെട്ടെന്ന് മ_രണപ്പെടുന്നത്. കുട്ടിയുടെ മ_രണത്തിൽ സംശയം തോന്നി പിതാവ് പ്രവീൺ ചോദിച്ചപ്പോൾ പ്രിയങ്ക പരസ്പരവിരുദ്ധമായ മറുപടികളാണ് നൽകിയത്.

ഒരു തവണ പറഞ്ഞത് ബിരിയാണി കഴിച്ചപ്പോഴാണ് കുട്ടി മ_രിച്ചതെന്നാണ്. മറ്റൊരു തവണ ഐസ്ക്രീം വാങ്ങി നൽകി, എസി ഓൺ ചെയ്ത് കാറിനുള്ളിൽ കിടത്തിയപ്പോഴാണ് മ_രിച്ചതെന്നും പറഞ്ഞു.
കുട്ടിയുടെ കറുത്ത നിറത്തിന്റെ പേരിൽ പ്രിയങ്ക നിരന്തരം മകളെ ഉപദ്രവിക്കാറുണ്ടായിരുന്നു എന്നും വ്യക്തമായിട്ടുണ്ട്.

ഭർത്താവിനെ വ_ധശ്രമക്കേസിലോ മറ്റോ കുടുക്കാൻ വേണ്ടിയാണ് പ്രിയങ്കയും മോഹനും ചേർന്ന് 6 വയസ്സുകാരിയായ വെണ്ണെലയെ കൊ_ലപ്പെടുത്തിയത്. ഈ കൊ_ലപാതകക്കുറ്റം ഭർത്താവ് പ്രവീണിന്റെ തലയിൽ കെട്ടിവെയ്ക്കാൻ ഇവർ പരമാവധി ശ്രമിച്ചെങ്കിലും അത് പരാജയപ്പെടുകയായിരുന്നു. തുടർന്നാണ് കുട്ടി സ്വാഭാവികമായി മ_രിച്ചതാണെന്ന് ഇവർ വാദിച്ചത്. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടി ശ്വാസം മുട്ടിയാണ് മ_രിച്ചതെന്ന് തെളിഞ്ഞതോടെ പോലീസ് കൊ_ലക്കുറ്റത്തിന് കേസെടുക്കുകയായിരുന്നു.

അന്വേഷണത്തിനൊടുവിൽ ഒളിവിൽ പോയ പ്രിയങ്കയെയും കാമുകൻ മോഹനെയും കാടുഗോഡി പോലീസ് അറസ്റ്റ് ചെയ്തു.

ഈ കേസിലെ ഏറ്റവും നിർഭാഗ്യകരവും ജനങ്ങളിൽ വലിയ പ്രതിഷേധം ഉയർത്തുന്നതുമായ വാർത്തആണ് ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. സ്വന്തം കുഞ്ഞിനെ കൊ_ലപ്പെടുത്താൻ കൂട്ടുനിൽക്കുകയും, ആ കുറ്റം ഭർത്താവിന്റെ തലയിൽ ചുമത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ അറസ്റ്റിലായ അമ്മ പ്രിയങ്കയ്ക്ക് (2026 ജൂലൈ) കോടതി ജാമ്യം അനുവദിച്ചിരിക്കുന്നു!😡
കൊ_ലപാതകം നേരിട്ട് നടത്തിയത് കാമുകനാണെന്ന വാദങ്ങളും ചില നിയമപരമായ സാങ്കേതിക വശങ്ങളും കണക്കിലെടുത്താണ് കോടതി പ്രിയങ്കയ്ക്ക് ജാമ്യം നൽകിയത്. എന്നാൽ കൊ_ലപാതകം നേരിട്ട് നടത്തിയ കാമുകൻ മോഹൻ ഇപ്പോഴും ജയിലിലാണ്.
എന്തുകൊണ്ടാണ് നമ്മുടെ നിയമങ്ങൾ ഇങ്ങനെ?
ഇത്രയും ക്രൂ_രമായ ഒരു കു_റ്റകൃത്യം നടന്നിട്ടും, നിയമത്തിന്റെ ലൂപ്പ്ഹോളുകൾ ഉപയോഗിച്ച് പ്രതികൾക്ക് ഇത്ര വേഗത്തിൽ പുറത്തിറങ്ങാൻ സാധിക്കുന്നത് നീതിന്യായ വ്യവസ്ഥിതിയിലുള്ള സാധാരണക്കാരുടെ വിശ്വാസം തകർക്കുന്നതാണ്. 

ഒരു പിഞ്ചുകുഞ്ഞിന്റെ ജീവനെടുക്കാൻ കാരണക്കാരായവർ കോടികളുടെ സ്വാധീനത്തിൽ സമൂഹത്തിൽ സ്വതന്ത്രരായി നടക്കുന്നത് എന്ത് നീതിയാണ്? ഇത്രയും ഗുരുതരമായ ആരോപണങ്ങൾ നിലനിൽക്കുമ്പോൾ ഒരാൾക്ക് എങ്ങനെ ജാമ്യം ലഭിക്കുന്നു?😡
എഴുപത്തി രണ്ടാമത്  നെഹ്റു ട്രോഫി  വള്ളംകളിയുടെ ഭാഗ്യചിഹ്നം- ചുണ്ടൻ വള്ളം തുഴയുന്ന വേഴാമ്പൽ.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ലഭിച്ച 148 മികച്ച എൻട്രികളിൽ നിന്നാണ് ഈ  ഭാഗ്യചിഹ്നം തിരഞ്ഞെടുക്കപ്പെട്ടത്. പുന്നപ്ര പുത്തൻവെളി സ്വദേശിയും ഗ്രാഫിക് ഡിസൈനറുമായ ഹരിൺ ആണ് ഈ മനോഹരമായ ഡിസൈൻ തയ്യാറാക്കിയത്.
പന്തളം ജംക്ഷനിൽ അല്പം സമയം മുൻപ് ഉണ്ടായ അപകടം; അപകടത്തിൽ വാഹനങ്ങൾക്ക് കേടുപാട് ഉണ്ടായിട്ടുണ്ട്
Video 10
2026 ജൂൺ മാസത്തിലെ മികച്ച പ്രവർത്തനത്തനങ്ങൾക്ക് (പോലീസ് സ്റ്റേഷൻ മാനേജ്മെന്റ്) പന്തളം പോലീസ് സ്റ്റേഷന് വേണ്ടി എസ് എച്ച് ഒ ശ്രീ സജീഷ് കുമാർ, എസ് ഐ മാരായ ബിനോയ് ബാബു, വിഷ്ണു യു വി എന്നിവർ ജില്ലാ പോലീസ് മേധാവിയിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങുന്നു
കലഞ്ഞൂർ വലിയ പള്ളിക്ക് സമീപത്ത് കഴിഞ്ഞ ദിവസം നടന്ന ആക്സിഡൻ്റ് ;CCTV ദൃശ്യം|<nis:link nis:type=tag nis:id=accident nis:value=accident nis:enabled=true nis:link/> <nis:link nis:type=tag nis:id=accidentnews#kalanjoor nis:value=AccidentNews#kalanjoor nis:enabled=true nis:link/>
2026 ജൂൺ മാസത്തിലെ മികച്ച പ്രവർത്തനത്തനങ്ങൾക്ക് (പോലീസ് സ്റ്റേഷൻ മാനേജ്മെന്റ്) പന്തളം പോലീസ് സ്റ്റേഷന് വേണ്ടി എസ് എച്ച് ഒ ശ്രീ സജീഷ് കുമാർ, എസ് ഐ മാരായ ബിനോയ് ബാബു, വിഷ്ണു യു വി എന്നിവർ ജില്ലാ പോലീസ് മേധാവിയിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങുന്നു
അശ്രദ്ധമായി കാറിന്റെ ഡോർ തുറന്നതുമൂലം ഉണ്ടായ അപകടത്തിൽ  സ്കൂട്ടർ യത്രികന് പരിക്കേറ്റു ;കുളനട,പനങ്ങാഡാന്അപകടം നടന്നത്  |PRIME NEWS KERALA <nis:link nis:type=tag nis:id=accident nis:value=accident nis:enabled=true nis:link/> <nis:link nis:type=tag nis:id=accidentnews nis:value=AccidentNews nis:enabled=true nis:link/> <nis:link nis:type=tag nis:id=kulanada nis:value=kulanada nis:enabled=true nis:link/>
ഇത്രയും ദിവസം ഞാൻ മൗനം പാലിച്ചത് AMMAയ്ക്ക് വേണ്ടി
നിരപരാധിത്വം തെളിയിക്കാതെ ഇനി പടിയിറങ്ങില്ല |PRIME NEWS KERALA <nis:link nis:type=tag nis:id=shwethamenon nis:value=ShwethaMenon nis:enabled=true nis:link/> <nis:link nis:type=tag nis:id=actress nis:value=actress nis:enabled=true nis:link/> <nis:link nis:type=tag nis:id=amma nis:value=amma nis:enabled=true nis:link/>
കലഞ്ഞൂർ വലിയപ്പള്ളിക്ക് സമീപം കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം|PRIME NEWS KERALA
കോന്നി വകയാരിൽ പച്ചക്കറി വാഹനം നിയന്ത്രണം വിട്ട്  റോഡിലേക്ക് മറിഞ്ഞു  
 |PRIME NEWS KERALA
വീട്ടിൽ കയറി പെൺകുട്ടിയെ ആക്രമിച്ചതിന് പ്രതിക്കെതിരെ പോലീസ് കേസെടുത്തു|PRIME NEWS KERALA
കുരമ്പാലയിൽ ആംബുലൻസിന് പുറകിൽ കെഎസ്ആർടിസി ബസ് ഇടിച്ചു;ആർക്കും പരിക്കില്ല |PRIME NEWS KERALA
കുളനട മാന്തുകയിൽ   വാഹനത്തിന് തീപിടിച്ചു ; ഫയർഫോഴ്സ് എത്തി തീയണച്ചു  |PRIME NEWS KERALA <nis:link nis:type=tag nis:id=fireaccident#car nis:value=FireAccident#car nis:enabled=true nis:link/> <nis:link nis:type=tag nis:id=kulanada nis:value=kulanada nis:enabled=true nis:link/> <nis:link nis:type=tag nis:id=manthuka nis:value=manthuka nis:enabled=true nis:link/> <nis:link nis:type=tag nis:id=fireforce nis:value=fireforce nis:enabled=true nis:link/> <nis:link nis:type=tag nis:id=keralafireforce nis:value=keralafireforce nis:enabled=true nis:link/>
ഓപ്പറേഷൻ തൂഫാൻ; ദക്ഷിണഇന്ത്യൻ സംസ്ഥാനങ്ങളിലെ പോലീസിന്റെ സഹായം ലഭിക്കും: മന്ത്രി രമേശ്‌ ചെന്നിത്തല |PRIME NEWS KERALA <nis:link nis:type=tag nis:id=rameshchennithala nis:value=RameshChennithala nis:enabled=true nis:link/> <nis:link nis:type=tag nis:id=operationtoofan nis:value=OperationToofan nis:enabled=true nis:link/>
വണ്ടാനം നീർക്കുന്നം സ്കൂളിൽ  പഞ്ചായത്ത് അംഗങ്ങളും തമ്മിലുണ്ടായ വാക്കു തർക്കം|PRIME NEWS KERALA
വണ്ടാനം നീർക്കുന്നം സ്കൂളിൽ പരാതി തിരക്കായത്തിയ ജി സുധാകരൻ MLA ഉം ,പഞ്ചായത്ത് അംഗങ്ങളും തമ്മിലുണ്ടായ വാക്കു തർക്കം|PRIME NEWS KERALA <nis:link nis:type=tag nis:id=gsudhakaran nis:value=gsudhakaran nis:enabled=true nis:link/>
കുളനട മാന്തുകയിൽ ഒരു വാഹനം റോഡിൽ കത്തി നശിച്ചു; യാത്രക്കാർ സുരക്ഷിതം|PRIME NEWS KERALA <nis:link nis:type=tag nis:id=fireaccident#car nis:value=FireAccident#car nis:enabled=true nis:link/> <nis:link nis:type=tag nis:id=kulanada nis:value=kulanada nis:enabled=true nis:link/> <nis:link nis:type=tag nis:id=manthuka nis:value=manthuka nis:enabled=true nis:link/>